കുമ്മനത്തെ പുകഴ്ത്തിയ ശ്രീശാന്തിന് എന്‍ എസ് മാധവന്‍റെ ചുട്ട മറുപടി

കുമ്മനത്തെ പുകഴ്ത്തിയ ശ്രീശാന്തിന് ചുട്ട മറുപടിയുമായി പ്രശസ്ത എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ രംഗത്ത്.  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സച്ചിനെ പോലെയാണെന്നുള്ള ശ്രീശാന്തിന്‍റെ

സി.പി.എമ്മിനേക്കാൾ അപകടം ബി.ജെ.പിയാണ്: രമേശ് ചെന്നിത്തല

കേരളത്തില്‍ ബി.ജെ.പി വരുന്നതിനെ തടയുവാനായി സി.പി.എമ്മുമായി കോൺഗ്രസ്  സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. എന്നിരുന്നാലും ഈ തിരഞ്ഞെടുപ്പിൽ ഒന്നിച്ചുനിൽക്കേണ്ട

1647 പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്‌

2016 നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. 1647 പത്രികകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇവയുടെയെല്ലാം സൂക്ഷ്മപരിശോധന ശനിയാഴ്ച നടക്കും.പത്രിക തിങ്കളാഴ്ച വരെ

ഈ തെരഞ്ഞെടുപ്പിലെ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് എ.കെ ആന്‍റണി

കേരളം ഉറ്റുനോക്കുന്ന ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാന എതിരാളി ബി.ജെ.പിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി. ബി.ജെ.പിയുടെ സാന്നിധ്യമില്ലാത്ത നിയമസഭയാണ് ലക്ഷ്യമെന്നും

മന്ത്രി ജയലക്ഷ്മിക്കെതിരെ കുറ്റപത്രമായി; ഇനി ശിക്ഷാവിധി

മന്ത്രി ജയലക്ഷ്മിക്കെതിരെ വ്യാജസത്യവാങ്മൂലം നല്‍കിയതിനും തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതിനും  തെരഞ്ഞെടുപ്പ് കമീഷന്‍ കുറ്റപത്രം തയ്യാറാക്കി. കമീഷന്‍റെ മാനന്തവാടി മണ്ഡലം വരണാധികാരി ശീറാം

നിയമ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടികളമായി മുന്‍പോട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 132 കേസുകളുണ്ടെന്ന പ്രതിപക്ഷ

നേരിടാന്‍ തയ്യാര്‍: വി.എസ്‌

തനിക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ അത് നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയടക്കം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ 136 കേസുകളുണ്ടെന്ന ആരോപണം

പിണറായി മുഖ്യമന്ത്രിയാവണമെന്ന് ശാരദ ടീച്ചർ

ഈ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്‌ ഭൂരിപക്ഷം കിട്ടിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവണം. പറയുന്നത് ഇ.കെ.നായനാരുടെ സഹധര്‍മിണിയായ ശാരദ ടീച്ചർ.

271പേരുടെ പത്രികകൾ കൂടി സമര്‍പ്പിച്ചു

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, എട്ട് മന്ത്രിമാരും അടക്കം 271 പേർ കൂടി തിങ്കളാഴ്ച  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

മൊബൈല്‍ ആപ്പിലൂടെ ജനങ്ങളിലേയ്ക്ക്

തെരഞ്ഞെടുപ്പടുത്തപ്പോള്‍ ജനങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുവാന്‍ വേണ്ടി പരമ്പരാഗത രീതികളെ എല്ലാം വിട്ടെറിഞ്ഞ് പുത്തന്‍ സാങ്കേതിക വിദ്യകളെ  കൂട്ടുപിടിച്ചാണ് പല രാഷ്ട്രീയ പ്രമുഖരും