പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ നിയമനടപടികളമായി മുന്‍പോട്ട് പോകുമെന്ന് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ 132 കേസുകളുണ്ടെന്ന പ്രതിപക്ഷ
Category:
നേരിടാന്‍ തയ്യാര്‍: വി.എസ്
തനിക്കെതിരെയുള്ള കേസുമായി മുന്നോട്ടുപോയാല്‍ അത് നേരിടാന്‍ തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയടക്കം ഈ സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ 136 കേസുകളുണ്ടെന്ന ആരോപണം
പിണറായി മുഖ്യമന്ത്രിയാവണമെന്ന് ശാരദ ടീച്ചർ
ഈ നിയമസഭാതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടിയാൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവണം. പറയുന്നത് ഇ.കെ.നായനാരുടെ സഹധര്‍മിണിയായ ശാരദ ടീച്ചർ.
271പേരുടെ പത്രികകൾ കൂടി സമര്‍പ്പിച്ചു
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, എട്ട് മന്ത്രിമാരും അടക്കം 271 പേർ കൂടി തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
മൊബൈല്‍ ആപ്പിലൂടെ ജനങ്ങളിലേയ്ക്ക്
തെരഞ്ഞെടുപ്പടുത്തപ്പോള്‍ ജനങ്ങളിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുവാന്‍ വേണ്ടി പരമ്പരാഗത രീതികളെ എല്ലാം വിട്ടെറിഞ്ഞ് പുത്തന്‍ സാങ്കേതിക വിദ്യകളെ കൂട്ടുപിടിച്ചാണ് പല രാഷ്ട്രീയ പ്രമുഖരും
ഐ.ടി എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് ഇന്‍റര്‍നാഷണല്‍ തട്ടിപ്പ് – വി.എസ്
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്ക് ചോദ്യങ്ങളേയുള്ളു, ഉത്തരങ്ങളില്ലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വി.എസ് പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി
വെബ് പേജ് തുടങ്ങിയതിന് പരിഹസിച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് വിഎസിന്റെ മറുപടി
വെബ് പേജ് തുടങ്ങിയതിന് തന്നെ പരിഹസിച്ച ഉമ്മന്‍ ചാണ്ടിയ്ക്ക് വിഎസിന്റെ മറുപടി. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടക്കം കുറിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് ഗൂഗിളില്‍ സര്‍ച്ച് ചെയ്താല്‍
സീറ്റിന് കോഴ ആവശ്യപ്പെട്ടു:എന്‍ഡിഎ തൃക്കാക്കര സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു
ഒരുകോടി രൂപ സീറ്റിനുവേണ്ടി ആവശ്യപ്പെട്ടത് വിവാദമായതിനെത്തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. എല്‍ജെപിയിലെ അഡ്വ. വിവേക് കെ വിജയനെയാണ്
ബംഗാളില്‍ ഇന്ന് മൂന്നാംഘട്ടം
ബംഗാളില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. മൂര്‍ഷിദാബാദ്, നാദിയ, ബര്‍ദ്വമാന്‍ എന്നീ ജില്ലകളിലെ 57ഉം ഉത്തര കൊല്‍ക്കത്തയിലെ 7ഉം ഉള്‍പ്പെടെ ആകെ 62 സീറ്റിലേക്കാണ് വോട്ടെടുപ്പ്. ആകെ 418 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇടതുമുന്നണി 46 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. 26 ഇടത്ത് ജനാധിപത്യ മതേതര കക്ഷികളെ പിന്തുണയ്ക്കും. ശക്തമായ പ്രചാരണമാണ് എല്ലാ മണ്ഡലത്തിലും ഇടതുമുന്നണി കാഴ്ചവച്ചത്. തൃണമൂല്‍ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ അക്രമപ്രവര്‍ത്തനങ്ങളും കൊടും അഴിമതിയും അരാജകത്വ തേര്‍വാഴ്ചയും അവസാനിപ്പിക്കാന്‍ എല്ലാ ജനവിഭാഗവും കാത്തിരിക്കയാണ്.
ജയലളിതയോട് അങ്കം കുറിക്കുവാന്‍ വാസന്തിദേവി
അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണയായ വാസന്തിദേവി ആർ.കെ. നഗറിൽ ജയലളിതയ്ക്കെതിരെ മത്സരിക്കും. വിജയകാന്തിന്‍റെ നായകത്വത്തിലുള്ള ഡി.എം.ഡി.കെ.- ജനക്ഷേമ മുന്നണിയിൽ വി.സി.കെ.യുടെ സ്ഥാനാർഥിയാണ്









