എ.കെ. ശശീന്ദ്രന്‍റെ രാജിക്കിടയാക്കിയ ഫോൺകെണിക്കേസിൽ ചാനൽ മേധാവിയടക്കം അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന്‍ കോടതിയിൽ ഹാജരാക്കും. ഇവരെ നന്നായി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ക്രിമിനല്‍ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകള്‍ തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.