ഇന്ത്യന്‍ ചാരനെന്നാരോപിച്ച് മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ഖുല്‍ഭൂഷന്‍
യാദവിന് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷ വിധിച്ചു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍നിന്നും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിനാണ് യാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലാണ് യാദവ് ജോലി ചെയ്തിരുന്നത്.


