വില റോക്കറ്റുപോലെ; കീശ കാലിയാക്കി കോഴി

പാലക്കാട്: വിഷുവിനൊപ്പം റമദാനും എത്തിയതോടെ കോവിഡ് പ്രതിസന്ധിയിലും റോക്കറ്റുപോലെ കുതിച്ചുയരുകയാണ് കോഴിവില. രണ്ടാഴ്ചക്കിടെ 50 രൂപയിലേറെ വര്‍ധിച്ച കോഴിവില നോമ്ബുതുറകളുടെയും ഭക്ഷണശാലകളുടെയും സാമ്ബത്തിക ഭാരമേറ്റുകയാണ്.

കോഴിക്ക് കിലോക്ക് 140 രൂപയാണ് വില, ഇറച്ചിക്ക് 230ഉം. ഗ്രാമീണ മേഖലകളില്‍ പലയിടത്തും 150 മുതല്‍ 160 രൂപ വരെയാണ് കോഴി വില. ലഭ്യതക്കുറവാണ് വില വര്‍ധനക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, റമദാന്‍ അടക്കം ഉത്സവസീസണ്‍ മുന്നില്‍ കണ്ട് കോഴിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി ഇതര സംസ്ഥാന ലോബികള്‍ വില കൂട്ടുകയാണെന്ന ആരോപണവുമുയരുന്നുണ്ട്.

എങ്ങുമെത്താതെ കേരള ചിക്കന്‍

സംസ്ഥാന സര്‍ക്കാറിെന്‍റ കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുകോടി ചെലവില്‍ അട്ടപ്പാടിയില്‍ ആവിഷ്കരിച്ച ഫാം പദ്ധതി വര്‍ഷമൊന്നുകഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. മിതമായ വിലക്കൊപ്പം ഗുണനിലവാരവും ഉറപ്പുവരുത്തിയാണ് പദ്ധതി തയാറാക്കിയത്.

2019ല്‍ ആരംഭിച്ച പദ്ധതിക്കായി സ്ഥലം കണ്ടെത്തി ആദ്യഘട്ട നിര്‍മാണം ആരംഭിച്ചിരുന്നു. വര്‍ഷമൊന്നു പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയില്ല. ഇറച്ചിയുല്‍പാദനത്തിനൊപ്പം വ്യാവസായിക അടിസ്ഥാനത്തില്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച്‌ കര്‍ഷകര്‍ക്ക് നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

എന്നാല്‍ ഇൗ വര്‍ഷം പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയിലും ഒച്ചിഴയും വേഗത്തിലാണ് പ്രവൃത്തികള്‍.

കര്‍ഷകരുടെ ദുഃഖവും മാഫിയയുടെ സ്വപ്നവും

ലൈസന്‍സ് ചട്ടങ്ങളിലെ കീറാമുട്ടി വ്യവസ്ഥകള്‍ മുതല്‍ വിലയിടിവ് വരെ തദ്ദേശീയ ഉല്‍പാദനത്തിന് വില്ലനായ വസ്തുതകള്‍ ഏറെയാണ്. ജില്ലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ആരംഭിച്ച്‌ പൂട്ടിപ്പോയ ഫാമുകളുടെ എണ്ണം രണ്ടായിരത്തിലധികമാണ്.

ദിനേന ജില്ലയില്‍ രണ്ടുലക്ഷം കിലോ കോഴിയിറച്ചി വില്‍ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഉത്സവ സീസണുകളിലാവെട്ട ഇത് നാലുലക്ഷം കിലോ കടക്കും. ജില്ലയുടെ ആകെ ആവശ്യത്തിെന്‍റ 20 ശതമാനം പോലും തദ്ദേശീയ ഉല്‍പാദനമില്ലെന്ന് അറിയുേമ്ബാഴാണ് മൂക്കത്ത് വിരല്‍ വെച്ചുപോവുക. കേരളത്തിലെ ഫാമുകളില്‍ കോഴികള്‍ വില്‍പനക്ക് തയാറായാല്‍ ആ സമയത്ത് വിലകുറച്ച്‌ മാര്‍ക്കറ്റില്‍ കോഴിയെത്തിക്കുന്ന ഇതരസംസ്ഥാന മാഫിയക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെയാണ് ജില്ലയിലെ മിക്ക ഫാമുകളും പൂട്ടിയത്. കുഞ്ഞുങ്ങളെ തമിഴ്നാട്ടില്‍നിന്ന് വാങ്ങി തീറ്റയും മരുന്നുമുള്‍പ്പെടെ 55 രൂപയോളം ഒരുകോഴിക്ക് ചെലവിടേണ്ടതായുണ്ട്.

എന്നാല്‍ പലപ്പോഴും ഇതിന് താഴെ വിലയാവും മാര്‍ക്കറ്റില്‍ ലഭിക്കുകയെന്ന് മണ്ണാര്‍ക്കാട് മേഖലയില്‍ കോഴിഫാം നടത്തിയിരുന്ന റിയാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. റിയാസിെന്‍റ ഫാം രണ്ടുവര്‍ഷം മുമ്ബ് പൂട്ടിയിരുന്നു. വളര്‍ത്താനുള്ള കുഞ്ഞുങ്ങളുടെ വ്യാവസായികാടിസ്ഥാനത്തിലുള്ള തദ്ദേശീയ ഉല്‍പാദനം ഉറപ്പുവരുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഒപ്പം തമിഴ്നാടിന് സമാനമായി കോഴിവളര്‍ത്തല്‍ കൃഷിയായി അംഗീകരിച്ച്‌ സര്‍ക്കാര്‍ പിന്തുണ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

prp

Leave a Reply

*