റെയില്‍വേയില്‍ കോവിഡ് പെരുമാറ്റച്ചട്ടം ഉച്ചഭാഷിണിയില്‍ മാത്രം

തൃശൂര്‍: കോവിഡ് പ്രതിേരാധ പെരുമാറ്റച്ചട്ടങ്ങളെ കുറിച്ച്‌ തലങ്ങും വിലങ്ങും ഉച്ചഭാഷിണിയില്‍ വാതോരാതെ മുന്നറിയിപ്പുണ്ട്. എന്നാല്‍ മറ്റു നടപടിക്രമങ്ങളൊന്നും പാലിക്കപ്പെടുന്നില്ല റെയില്‍േവ സ്േറ്റഷനുകളിലും ട്രെയിനുകളിലും. മുഴുവന്‍ സീറ്റുകളിലും ഒരു അകലവും പാലിക്കാെതയാണ് റെയില്‍േവ അധികൃതര്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നത്. ഒരു ഇരുപ്പിടത്തിലെ മൂന്നും നാലും സീറ്റുകളില്‍ മുഴുവന്‍ ആളുകളും ഒരു പ്രശ്നവുമില്ലാത്ത തരത്തിലാണ് യാത്ര.

ടിക്കറ്റ് പരിശോധകര്‍ ഓരോ സ്റ്റേഷന്‍ എത്തുേമ്ബാഴും കമ്ബാര്‍ട്ടുെമന്‍റുകളില്‍ എത്തുന്നുണ്ടെങ്കിലും അവര്‍ക്ക് പരിശോധന നടത്താന്‍ പോലും സമയമില്ല. സീറ്റ് നമ്ബര്‍ ചോദിച്ച്‌ പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. പത്തു വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും യാത്രക്ക് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.

അതേസമയം, പാസഞ്ചര്‍ ട്രെയിനുകളുടെ അഭാവവും യാത്രക്കാരെ കുഴക്കുന്നു. രാവിലെ 6.45ന് ഗുരുവായൂരില്‍നിന്ന് പുറപ്പെട്ട് 9.25ന് എറണാകുളത്തെത്തിയിരുന്ന 56371 ഗുരുവായൂര്‍ – എറണാകുളം പാസഞ്ചറിലാണ്‌ ഏറ്റവും കൂടുതല്‍ സ്ഥിരം യാത്രികര്‍ എറണാകുളം ഭാഗത്തേക്ക് പോയിരുന്നത്. കോവിഡ് മൂലം 2020 മാര്‍ച്ച്‌ 22ന് എല്ലാ ട്രെയിനുകളും നിര്‍ത്തിവെച്ചപ്പോള്‍ മുതല്‍ ഈ വണ്ടി ഓടുന്നില്ല. നിലവില്‍ രാവിലെ 6.55ന് തൃശൂര്‍ വിടുന്ന 02639 ചെന്നൈ – ആലപ്പുഴ പ്രത്യേക സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനുശേഷം 9.50ന് തൃശൂര്‍ വിടുന്ന 06308 കണ്ണൂര്‍ – ആലപ്പുഴ പ്രത്യേക എക്സ്പ്രസ് വരെ എറണാകുളം ഭാഗത്തേയ്ക്ക് മറ്റൊരു പ്രതിദിന തീവണ്ടിയും ഇല്ലാത്ത അവസ്ഥയാണ്.

മെമു ട്രെയിനുകള്‍ 15 മുതല്‍

തൃശൂര്‍: കേരളത്തില്‍ മുന്‍‌കൂര്‍ റിസര്‍വേഷന്‍ ആവശ്യമില്ലാത്ത, എന്നാല്‍ മെയില്‍/എക്സ്പ്രസ്സ് യാത്ര നിരക്കുകള്‍ നല്‍കേണ്ട, മെമു ട്രെയിനുകള്‍ 15 മുതല്‍ ഓടിത്തുടങ്ങും. നിത്യവും യാത്രചെയ്യേണ്ടിവരുന്നവരുടെ, ഏകദേശം ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് തത്സമയം ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ കഴിയുന്ന വണ്ടികള്‍ പുനരാരംഭിയ്ക്കുന്നത്. രാജ്യത്ത് ട്രെയിന്‍ ഗതാഗതം താമസിയാതെ സാധാരണ നിലയിലാകുമെന്നതിെന്‍റ സൂചനയാണ് എല്ലാവരും ഈ നടപടിയെ വിലയിരുത്തുന്നത്.

06017/06018 ഷൊര്‍ണൂര്‍ – എറണാകുളം മെമുവാണ് തൃശൂര്‍ വഴിയോടുന്നത്. രാവിലെ 3.30ന് ഷൊര്‍ണൂരില്‍നിന്നും പുറപ്പെടുന്ന വണ്ടി 6.50ന് എറണാകുളത്തെത്തും. തിരിച്ച്‌ വൈകീട്ട് 5.35ന് പുറപ്പെട്ട് രാത്രി 8.50ന് ഷൊര്‍ണൂരില്‍ മടങ്ങിയെത്തുകയും ചെയ്യുന്ന വിധത്തിലാണ് പ്രത്യേക മെമുവിെന്‍റ സമയക്രമം. ഈ വണ്ടിയുടെ രാവിലത്തെ സമയക്രമം എറണാകുളം ഭാഗത്തേക്ക് പോകുന്നവര്‍ക്ക് തീരെ സൗകര്യപ്രദമല്ലെന്ന പരാതി വ്യാപകമായുണ്ട്.

06017 ഷൊര്‍ണൂര്‍ – എറണാകുളം മെമു ഷൊര്‍ണൂരില്‍നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് 9.50ന് എറണാകുളത്തെത്തുന്ന വിധം പുനക്രമീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.

prp

Leave a Reply

*