പിണറായി സര്‍ക്കാര്‍ ബ്രാന്‍ഡിംഗിനും ധനമന്ത്രിക്കും സിപിഐയുടെ വിമര്‍ശനം

കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാര്‍ ബ്രാന്‍ഡിംഗിനെതിരെ രൂക്ഷ വിമര്‍ശനം.പിണറായി സര്‍ക്കാര്‍ എന്നു എല്‍ഡിഎഫ് സര്‍ക്കാരിനെ ബ്രാന്‍ഡ് ചെയ്യുന്നതിനെതിരെയാണ് വിമര്‍ശനം.

ഈ രീതി ശരിയല്ലെന്നാണ് സിപിഐയുടെ നിലപാട്. മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ നല്‍കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പുറത്തുനില്‍ക്കുമ്ബോള്‍ സിപിഎം പിന്‍വാതില്‍ നിയമനം നല്‍കുകയാണെന്നും ആരോപണമുയര്‍ന്നു.

ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെതിരെയും സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി. ജിഎസ്ടി കൗണ്‍സിലില്‍ പങ്കെടുത്ത് എല്ലാം അംഗീകരിച്ചശേഷം കേരളത്തില്‍ വന്ന് തീരുമാനങ്ങളെ എതിര്‍ത്തന്നാണ് ആരോപണം.

ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പോരാടാന്‍ മമതയുമായി കൈകോര്‍ക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

prp

Leave a Reply

*